Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South India

ദക്ഷിണേന്ത്യയിൽ 10000 വർഷം മുമ്പേ ജനവാസം; ദേവ്ദാരിയിലെ ഖനനത്തിൽ സുപ്രധാന തെളിവുകൾ

ബെല്ലാരി: ദക്ഷിണേന്ത്യയിൽ 10000 വർഷം മുന്പ് ജനവാസം ഉണ്ടായിരുന്നുവെന്നു ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്ന പുരാവസ്തുക്കൾ കർണാടകയിലെ ബെല്ലാരിയിൽ കണ്ടെത്തി. ബെല്ലാരിയിലെ ദേവ്ദാരി ഗുഹയിൽ മധ്യശിലായുഗത്തിൽ (മെസോലിത്തിക്) മനുഷ്യർ കഴിഞ്ഞിരുന്നുവെന്നതിന്‍റെ തെളിവുകളാണ് ലഭിച്ചത്.

സന്ദൂരിൽ നവ്‌ലോട്ടി ഗ്രാമത്തിനടുത്താണ് ദേവ്ദാരി ഗുഹ. ഇവിടെ നിന്ന് ലഭിച്ച പുരാവസ്തുക്കളും ഫോസിൽ അവശിഷ്ടങ്ങളും അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ കാർബൺ ഡേറ്റിംഗ് നടത്തിയതോടെയാണ് ദക്ഷിണേന്ത്യയിലെ ജനവാസം സംബന്ധിച്ച് പുതിയ വിവരങ്ങൾ ലഭിച്ചത്.
ക്ഷേത്ര നിർമാണത്തിനായി ഏതാനും മാസം മുന്പ് ഗുഹയ്ക്കുള്ളിൽ കുഴി ഉണ്ടാക്കിയപ്പോഴാണ് സൂക്ഷ്മ ശിലായുധങ്ങളും (മൈക്രോലിത്തുകൾ), കന്നുകാലികളുടെയും ആടുകളുടെയും എന്നുകരുതുന്ന അസ്ഥികളും ലഭിച്ചത്.

തുടർന്ന് പുരാവസ്തു വിദഗ്ധനായ പ്രഫ. രവി കോരിഷെട്ടറുടെ നേതൃത്വത്തിൽ വിശദപരിശോധന നടത്തുകയും സാന്പിളുകൾ ശേഖരിക്കുകയും ചെയ്തു. പ്രദേശത്ത് ചരിത്രാതീതകാലത്ത് ആളുകൾ നദീതീരങ്ങളിലും തുറന്ന സമതലങ്ങളിലുമാണ് ജീവിച്ചിരുന്നത് എന്ന ധാരണയും പുതിയ കണ്ടെത്തലോടെ തിരുത്തേണ്ടിവരും. മേഖലയിലെ ആദ്യകാല ജനവാസ കേന്ദ്രങ്ങളെക്കുറിച്ചുള്ള ഇതുവരെയുള്ള നിഗമനങ്ങളെ മാറ്റിമറിക്കുന്നതാണ് സുപ്രധാനമായ കണ്ടെത്തൽ.

Business

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പാം ട്രീ ഔട്ട്‌ലറ്റുകള്‍

കൊച്ചി: മുൻനിര ഡ്രൈ ഫ്രൂട്സ്, നട്സ്, സീഡ്സ് റീട്ടെയില്‍ ശൃംഖലയായ പാം ട്രീ ഈ വർഷം ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും കൊച്ചി വൈറ്റില ബൈപാസ്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലും പുതിയ ഔട്ട്‌ലറ്റുകള്‍ തുറക്കും.

ഈവർഷം അവസാനത്തോടെ ഔട്ട്‌ലറ്റുകളുടെ എണ്ണം കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 25 ആക്കുകയാണു ലക്ഷ്യം. ഇതോടൊപ്പം യുഎഇയില്‍ അഞ്ച് പുതിയ ഔട്ട്‌ലറ്റുകള്‍കൂടി ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും.

19-ാമത്തെ ഔട്ട്‌ലറ്റ് കോഴിക്കോട് തുറന്നു. പാംട്രീ സ്ഥാപകനും എംഡിയുമായ കെ.സി. ഷമീര്‍, ഡയറക്ടര്‍ കെ.സി. ഷംനാസ് എന്നിവർ ഉദ്ഘാടനം ചെയ്തു. സിനിമാതാരങ്ങളായ അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ബാലു, പത്മസൂര്യ, അപര്‍ണ ദാസ്, അദിതി രവി, ഗോപിക അനില്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളായിരുന്നു.

2016ല്‍ കൊച്ചിയിലും യുഎഇയിലുമായി പ്രവര്‍ത്തനമാരംഭിച്ച കമ്പനി ലോകമെമ്പാടും നിന്ന് നേരിട്ടു ശേഖരിച്ചെത്തിക്കുന്ന വിവിധതരം ഈന്തപ്പഴങ്ങള്‍, നട്സ്, ഡ്രൈ ഫ്രൂട്സ്, സുഗന്ധവ്യഞ്ജനങ്ങള്‍, സീഡ്സ്, ചോക്ലേറ്റ്, ഗിഫ്റ്റ് പാക്കറ്റുകള്‍, പ്രീമിയം എഫ് ആന്‍ഡ് ബി ബ്രാന്‍ഡുകള്‍ എന്നിവയുടെ വിപണനത്തിലൂടെയാണ് വളര്‍ച്ച നേടിയത്.

National

നിയമ സംവിധാനത്തിൽ ഭാഷാ വൈവിധ്യങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്: ബി.വി. നാഗരത്ന  

ന്യൂഡൽഹി: ഹിന്ദിയിൽ പ്രാവീണ്യമില്ലെന്ന് കരുതി ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുതെന്ന് സുപ്രീം കോടതി ജഡ്ജി ബി.വി. നാഗരത്ന. നിയമ സംവിധാനത്തിൽ എല്ലാതരം ഭാഷാ വൈവിധ്യങ്ങളും ഉൾക്കൊള്ളേണ്ടതുണ്ടെന്നും ബി.വി. നാഗരത്ന പറഞ്ഞു.

കോടതികളിലെ ഭാഷ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുപ്രീം കോടതി ജഡ്ജി. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ നിരവധി ഭാഷകളെ അംഗീകരിക്കുന്നുണ്ടെന്നും ബി.വി. നാഗരത്ന വ്യക്തമാക്കി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുറഞ്ഞത് ആറ് ഭാഷകളെങ്കിലും സംസാരിക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സംബന്ധിച്ച് ഉന്നത കോടതികളിൽ ഇംഗ്ലീഷായിരിക്കും അവരെ ആശയവിനിമയത്തിന് പര്യാപ്തരാക്കുകയെന്നും സുപ്രീം കോടതി ജഡ്ജി പറഞ്ഞു.

ജുഡീഷ്യറിയിലെ ഭാഷയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ മിതത്വം അനിവാര്യമാണെന്ന് വിശദീകരിച്ച ബി.വി. നാഗരത്ന തന്‍റെ പരാമർശങ്ങൾ രാഷ്ട്രീയപരമല്ലെന്നും വ്യക്തമാക്കി.

Latest News

Corehub Up